OPEN NEWSER

Monday 15. Sep 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കടുവാ ഭീതിയൊഴിയാതെ വയനാട് ; പശുക്കിടാവിനെ കടുവ കൊന്നു 

  • S.Batheri
03 Nov 2020

പുല്‍പ്പള്ളി:പുല്‍പ്പള്ളി മാടപ്പള്ളിക്കുന്ന് ആനക്കുഴിയില്‍ വിനോദിന്റെ 2 വയസ് പ്രായമുള്ള പശുകിടാവിനെ കടുവ കൊന്നു. ഇന്ന് 1230 ഓടെയാണ് സംഭവം. കിടാവിനെ മേയ്ക്കുകയായിരുന്ന വിനോദിന്റെ മകന്‍ അഭിജിത്, കൂടെ  ആടുകളെ മേയ്ക്കുകയായിരുന്ന ബശവന്‍ എന്നിവര്‍ കടുവയെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു . ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് കയറി പോകുകയായിരുന്നു. ഇന്ന് രാവിലെ ബത്തേരിയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കടുവാക്കൂട്ടം വന്നതിന് പിറകേയാണ് പുല്‍പ്പള്ളിയില്‍ കടുവ പശുവിനെ ആക്രമിച്ച സംഭവവും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മാധ്യമ പ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച് പ്രിയങ്ക ഗാന്ധി
  • വയലില്‍ നടന്നും പാട്ട് കേട്ടും പത്മശ്രീ ചെറുവയല്‍ രാമനൊപ്പം പ്രിയങ്ക ഗാന്ധി എം.പി!
  • വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു
  • കുറുവ ദ്വീപ് മനോഹരിയായി, പ്രവേശനം പുനരാരംഭിച്ചു.
  • പ്രിയങ്ക ഗാന്ധി എംപിയുടെ മണ്ഡല പര്യടനം: മാധ്യമങ്ങള്‍ അകലം പാലിക്കുന്നു
  • ജോസ് നെല്ലേടത്തിന് നാട് വിട നല്‍കി
  • വയനാട് ജില്ലയിലെ മികച്ച പച്ചത്തുരുത്തുകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം
  • എംഡിഎംഎ യുമായി യുവാവും യുവതിയും എക്‌സൈസിന്റെ പിടിയില്‍
  • ചൂരല്‍മല മുണ്ടക്കൈ ദുരന്ത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
  • വെടിയുണ്ടകളുമായി യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show