മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജം; ചികിത്സാ പ്രതിസന്ധിയില്ല : ആരോഗ്യ മന്ത്രി

തിരുവനന്തപുരം: മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കല്‍ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്കള്‍ക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഉണ്ട്, മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി 40 ഐസിയു ബെഡുകള്‍ ഉണ്ട്. നിലവില്‍ രോഗികള്‍ ഉള്ളത് 20 എണ്ണത്തില്‍ മാത്രമാണ്. കൊവിഡ് ഇതര രോഗികള്‍ക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച ഐസിയു ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജം; ചികിത്സാ പ്രതിസന്ധിയില്ല : ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കല്‍ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്കള്‍ക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഉണ്ട്, മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി 40 ഐസിയു ബെഡുകള്‍ ഉണ്ട്. നിലവില്‍ രോഗികള്‍ ഉള്ളത് 20 എണ്ണത്തില്‍ മാത്രമാണ്. കൊവിഡ് ഇതര രോഗികള്‍ക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച ഐസിയു ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജം; ചികിത്സാ പ്രതിസന്ധിയില്ല : ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മൂന്നാം തരംഗത്തെ നേരിടുന്നതില്‍ ആരോഗ്യവകുപ്പ് സുസജ്ജമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കൊവിഡ് ചികിത്സാ പ്രതിസന്ധിയില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ മരുന്നുകളും ആവശ്യമായ സൗകര്യങ്ങളുമുണ്ട്. ഒരു മെഡിക്കല്‍ കോളജുകളിലും പ്രതിസന്ധിയില്ലെന്നും മറിച്ചുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങളുണ്ട്. ആവശ്യത്തിനുള്ള മരുന്നുകള്‍ കരുതിയിട്ടുണ്ട്.ആരോഗ്യപ്രവര്‍ത്തകരെ കൂടുതല്‍ എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശങ്കള്‍ക്ക് വേണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ആവശ്യത്തിന് ഐസിയു ബെഡുകള്‍ ഉണ്ട്, മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ക്കായി 40 ഐസിയു ബെഡുകള്‍ ഉണ്ട്. നിലവില്‍ രോഗികള്‍ ഉള്ളത് 20 എണ്ണത്തില്‍ മാത്രമാണ്. കൊവിഡ് ഇതര രോഗികള്‍ക്കും സൗകര്യം ഉണ്ട്. വെന്റിലേറ്റര്‍ ഉപയോഗം ഇപ്പോള്‍ കുറവാണ് പല ജില്ലകളിലും കൊവിഡ് രോഗികള്‍ക്കായി സജ്ജീകരിച്ച ഐസിയു ബെഡുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍