ആദിവാസിമേഖലയിലെചുഷണത്തിനെതിരെ സാക്ഷരതാതുടര്വിദ്യാഭ്യാസ പരിപാടി;ജില്ലാ പഞ്ചായത്ത് സെക്രട്ടറി
കല്‍പ്പറ്റ:ആദിവാസിമേഖലയിലെചുഷണവുംകൊള്ളയടിയുംഇല്ലായ്മചെയ്യുന്നതിനും ചൂഷിതവിഭാഗത്തെ അവബോധം നടത്തുന്നതിനുംസാക്ഷരതാമിഷന്റെ തുടര്വിദ്യാഭ്യാസംകൂടിയേതീരൂവെന്ന്ജില്ലാപഞ്ചായത്ത്സെക്രട്ടറി കെ.പി.ജോസഫ്അഭിപ്രായപ്പെട്ടു. ആദിവാസികള്മൃഗീയമായികൊള്ളയടിക്കപ്പെടുന്നുവെന്ന്വിലയിരുത്തപ്പെടുന്നതായിലൈഫ് മിഷന് പ്രോജക്ട്ഡയറക്ടര്കൂടിയായഅദ്ദേഹം പറഞ്ഞു. ഏപ്രില്‍ 22ന് നടക്കുന്ന ആദിവാസിസാക്ഷരതയുടെ പൊതു പരീക്ഷക്ക് മുന്നോടിയായി പഞ്ചായത്ത്കോ-ഓര്‍ഡിനേറ്റര്‍മാരുടെയും നോഡല്‍ പ്രേരക്മാരുടെയുംകണ്വീനര് പ്രേരക്മാരുടെയുംഅവലോകന യോഗംഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ പലതുംആദിവാസികള്ക്കായി നടപ്പാക്കി. പക്ഷെ അതെങ്ങനെ നടപ്പാക്കി എന്ന കാര്യത്തില്സുതാര്യതഇല്ലാതായത്ആദിവാസികളഉടെഅറിവില്ലായ്മയാണ്. ആദിവാസികള്ക്ക്അവബോധമുണ്ടാകണമെങ്കില്അക്ഷരം പഠിച്ച്അറിവിന്റെതിരിനാളം പകര്‍ന്ന് നല്കണമെന്ന്വിലയിരുത്തല്യോഗംഅഭിപ്രായപ്പെട്ടു.ജില്ലാ പഞ്ചായത്ത്വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ദേവകിഅക്ഷരസന്ദേശം നല്കി.ജില്ലാകോ-ഓര്‍ഡിനേറ്റര്‍സി.കെ.പ്രദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സാക്ഷരത മിഷന് അസി. ഡയറക്ടര്‍കെ.അയ്യപ്പന് നായര്മുഖ്യപ്രഭാഷണം നടത്തി.വിവിധ പഞ്ചായത്ത്കോ-ഓര്‍ഡിനേറ്റര്‍മാരും പ്രേരക്മാരുംസംസാരിച്ചു. ആദിവാസിസാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ളഅസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു സ്വാഗതവുംഅസി. കോ-ഓര്‍ഡിനേറ്റര്‍സ്വയ നാസര്‍ നന്ദിയും പരഞ്ഞു.ജില്ലയില്ആദിവാസിസാക്ഷരതാ പദ്ധതി നടക്കുന്ന 283 കോളനികളില്തെരഞ്ഞെടുത്ത കോളനികള്സംസ്ഥാന സാക്ഷരതാ മിഷന് അസി. ഡയറക്ടര്‍കെ.അയ്യപ്പന് നായര്സന്ദര്ശിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍